"പുലർച്ചയ്ക്കെപ്പൊഴോ
നിന്നിൽ
ചാരും നേരത്ത്
പിണക്കങ്ങളെല്ലാം
മറന്നു
നീ
മാറോടണച്ചപ്പോൾ
എന്നിൽ
പെയ്തിറങ്ങിയത്
നിൻ
പ്രണയത്തിൻ പൂമഴ "
സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...